കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം
Browsing Category

BT Thoughts

യഹൂദയുടെ പാപങ്ങൾ

യെശയ്യാവ് - 3:5 ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും. ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും. ~~~~~~ യശയ്യാവ് - 3. ഈ അധ്യായം…
Read More...

പ്രത്യാശയും ഭയവും

യെശയ്യാവ് - 2:6 എന്നാൽ നീ യാക്കോബുഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു. അവർ പൂർവദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും…
Read More...

കുറ്റാരോപണവും ക്ഷണവും

യെശയ്യാവ് - 1:15 നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല. നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. ~~~~~~…
Read More...

യെശയ്യാവ് : ഒരു ആമുഖം

യെശയ്യാവ്  പ്രവചനത്തിന് ഒരു ആമുഖം. ~~~~~~ ഗ്രന്ഥകർത്താവ് :- യെശയ്യാ പ്രവാചകൻ. അവന്റെ പേരിന്റെ അർത്ഥം “യഹോവ രക്ഷ ആകുന്നു”, അല്ലെങ്കിൽ “യഹോവ രക്ഷിക്കുന്നു” എന്നാണ്. യെശയ്യാവു യെഹൂദായിലെ…
Read More...

സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞ മല

ഉത്തമഗീതം - 8:14 എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക. ~~~~~~ ഉത്തമഗീതം - 8. ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- സുഗന്ധവ്യഞ്ജനങ്ങൾ…
Read More...

കന്യകയുടെ സൗന്ദര്യം

ഉത്തമഗീതം - 7:1 മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക. ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ. മടങ്ങിവരിക, മടങ്ങിവരിക. നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാൺമാൻ ആഗ്രഹിക്കുന്നത്…
Read More...

പ്രണയത്തിൽ വീണ്ടും ഒന്നിച്ചു

ഉത്തമഗീതം - 6:11 ഞാൻ തോട്ടിനരികെയുള്ള സസ്യങ്ങളെ കാണേണ്ടതിനുംമുന്തിരിവള്ളി തളിർക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിനും അക്രോത്ത് തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു. ~~~~~~…
Read More...

കന്യകയുടെ സ്വപ്നം

ഉത്തമഗീതം - 5:10  എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ. ~~~~~~ ഉത്തമഗീതം  - 5. ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- കന്യകയുടെ സ്വപ്നം A,…
Read More...

പൂർത്തീകരിച്ച സ്നേഹത്തിൻ്റെ സൗന്ദര്യം

ഉത്തമഗീതം - 4:12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. ~~~~~~ ഉത്തമഗീതം - 4. ഈ അധ്യായം…
Read More...

വിഷമിച്ച രാത്രിയും, ഗംഭീരമായ വിവാഹ ഘോഷയാത്രയും

ഉത്തമഗീതം - 3:6 മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂർണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ? ~~~~~~ ഉത്തമഗീതം -…
Read More...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More