കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

തലമുറയിൽ നിന്ന് തലമുറയിലേക്ക് സങ്കീർത്തനങ്ങൾ 78

 

അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. വാ. 60

 

  1. വരുവാനുള്ള തലമുറയോടു വാ.4/5
    1. അവയെ മറെച്ചുവെക്കാതെ
      1. നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു
      2. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു
    2. പുരാതനകടങ്കഥകളെ
    3. യഹോവയുടെ സ്തുതിയും
    4. യഹോവയുടെ ബലവും
    5. യഹോവയുടെ അത്ഭുതപ്രവൃത്തികളും
      1. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
      2. യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;
  • അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു
  1. വരുവാനുള്ള തലമുറ വാ.6/7
    1. അവയെ ഗ്രഹിച്ചു
    2. എഴുന്നേറ്റു
    3. തങ്ങളുടെ മക്കളോടറിയിക്കയും
    4. തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും
    5. ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ
    6. അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
  2. കഴിഞ്ഞ തലമുറ വാ.8, 10, 11
    1. പിതാക്കന്മാരെപോലെ ശാഠ്യവും
      1. ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല
      2. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. വാ. 56
    2. പിതാക്കന്മാരെപോലെ മത്സരവും വാ.8, 17
      1. അവരുടെ കൊതിക്കു മതിവന്നില്ല വാ. 30
      2. ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
    3. ഹൃദയത്തെ സ്ഥിരമാക്കാതെ
      1. ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല വാ.37
      2. ദൈവത്തെ പരീക്ഷിച്ചു വാ.18
    • അവന്റെ പ്രവൃത്തികളെയും
    • അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല വാ. 32
    • അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു
    • 4. ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു
      1. നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല. വാ.37
      2. ദൈവത്തിന്നു വിരോധമായി സംസാരിച്ചു വാ.19
    • വായ്കൊണ്ടു അവനോടു കപടം സംസാരിക്കും വാ. 36
    • നാവുകൊണ്ടു അവനോടു ഭോഷ്കുപറയും.
    • അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. വാ. 43
    • പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; വാ. 41, 56 യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. വാ. 41
  1. ദൈവിക പാപ ദണ്ഡനം 
    1. യഹോവ അതു കേട്ടു കോപിച്ചു; വാ. 21
    2. തീ ജ്വലിച്ചു;
    3. കോപവും പൊങ്ങി.
    4. അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. വാ. 33
    5. അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; വാ. 49
    6. യിസ്രായേലിനെ ഏറ്റവും വെറുത്തു. വാ. 59
    7. കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; വാ. 38
    8. തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു വാ. 38
  2. ദൈവിക പരിഹാര പ്രക്രിയ വാ. 70-72
    1. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു;
    2. ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി
    3. യാക്കോബിനെയും, യിസ്രായേലിനെയും മേയിക്കേണ്ടതിന്നു
    4. അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
    5. അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു;
    6. കൈമിടുക്കോടെ അവരെ നടത്തി.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More